അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നും ഇവര്‍ പൊലീസിന് നേരെ ബോബെറിഞ്ഞു എന്നുമാണ് പൊലീസ് പറയുന്നത്. ഈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടനായാണ് വെടിവെച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.
ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിക്കൊണ്ടിരുന്നു. ഒരുവര്‍ഷത്തിനിടെ രണ്ട് വിദ്യാര്‍ത്ഥിനികളില്‍നിന്നുമായി ഒരുലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തു
ചെന്നൈയിൽ കൊവിഡ് രോഗിക്ക് ചികിത്സ വൈകിയെന്ന് പരാതി നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകനെതിരെയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്